ഓയൂര്‍ തട്ടിക്കൊണ്ടു പോകല്‍ കേസിലെ രണ്ടാം പ്രതിയും ഒന്നാം പ്രതി പത്മകുമാറിന്റെ ഭാര്യയുമായ അനിത കുമാരിയുടെ അമ്മയുടെ വാക്കുകള്‍ ശ്രദ്ധ നേടുന്നു. അനിത കുമാരി സ്വന്തം മാതാപിതാക്കളുടേയും സ്വത്ത് തട്ടിയെടുത്തു. സ്വത്ത് തിരികെ ചോദിച്ചപ്പോള്‍ പത്മകുമാര്‍ ചവിട്ടി വീഴ്ത്തിയെന്നും പട്ടിയെക്കൊണ്ട് കടിപ്പിക്കാന്‍ ശ്രമിച്ചെന്നും അനിതയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു
~PR.17~