കുട്ടിയെ തട്ടികൊണ്ടുപോയത് സ്വിഫ്റ്റ് കാറിലാണെന്ന് പൊലീസ്. കാർ നമ്പർ വ്യാജം. സ്ത്രീയുടെ രേഖാച്ചിത്രവും വരയ്ക്കാൻ ശ്രമിക്കുന്നതായി പെലീസ്.