ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡും ജസ്റ്റിസ് എസ് കെ കൗളും മാത്രമാണ് സ്വവര്‍ഗ വിവാഹം അംഗീകരിക്കണമെന്ന ഹര്‍ജിയെ അംഗീകരിച്ചത്. ബാക്കി മൂന്ന് പേരും ഹര്‍ജി അംഗീകരിച്ചില്ല.