'അട്ടപ്പാടിയിലെ കുടിയേറ്റക്കാരായ മനുഷ്യരും ഉദ്യോഗസ്ഥരും ആദിവാസി സമൂഹത്തോട് കാണിക്കുന്ന വംശീയ വിവേചനത്തിന്റെ ബാക്കി പത്രമാണ് മധുവിന് നീതി കിട്ടാത്ത സാഹചര്യം'